ads

banner

Thursday, 29 November 2018

author photo

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്ക് ലഭിച്ചത് ഏറ്റവും ഉയർന്ന ശിക്ഷാ നടപടിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തിൽ നിന്ന് ഒഴിവാക്കുക എന്നത് ഉയർന്ന ശിക്ഷയാണ്. പീഡന പരാതികളെ പാർട്ടി ഗൗരവത്തോടെ കാണുമെന്നും യെച്ചൂരി പറഞ്ഞു. 

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മതേതര സർക്കാർ അധികാരത്തിൽ വരാനുള്ള നടപടികളുണ്ടാകും. അയോധ്യ കേസിൽ സുപ്രീംകോടതി ഉത്തരവ് എന്തായാലും നടപ്പാക്കണമെന്നും യെച്ചൂരി വ്യക്തമാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement