ads

banner

Sunday, 27 January 2019

author photo

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 90 ശതമാനം ജനങ്ങള്‍ക്കും 2 രൂപയ്ക് അരി ലഭ്യമാക്കിയതായി മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അറിയിച്ചു. ഇവിടത്തെ ദ ഖാദിയ സാതി പദ്ധതിയില്‍ സംസ്ഥാനത്തെ തൊണ്ണൂറ് ശതമാനം ജനങ്ങളും ഗുണഭോക്താക്കളായിരിക്കുകയാണ്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊണ്ണൂറ് ശതമാനം ജനതക്കും കിലേക്ക് രണ്ട് രൂപ നിരക്കില്‍ അരി നല്‍കിയത്. അതായത്, 2016 ജനുവരി 27 നാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ദ ഖാദിയ സാതി സ്‌കീം മമതാ ബാനര്‍ജി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 

മാത്രമല്ല, പദ്ധതി മൂന്നുവര്‍ഷം ഇപ്പോള്‍ പിന്നിട്ടിരിക്കുന്നു. കൂടാതെ, സംസ്ഥാനത്തെ 8.5 കോടി ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനായെന്നും ജന്‍ഗല്‍മഹലിലും സിന്‍ഗൂരിലെ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ടോട്ടോ ട്രൈബ്‌സിനും പ്രത്യേക സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement