ads

banner

Saturday, 13 July 2019

author photo

ബര്‍ലിന്‍: പതിനാലുകാരിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊല ചെയ്ത ഇറാഖില്‍ നിന്നുള്ള അഭയാര്‍ഥിക്ക് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു. അലിബാസര്‍ എന്ന ഇരുപത്തിരണ്ടുകാരനാണ് പ്രതി. വിസ്ബാഡന്‍ ജില്ലാ കോടതിയാണ് ഇയാളെ ശിക്ഷയ്ക്ക് വിധിച്ചത്. പ്രതി കുറ്റം ചെയ്തതെന്നു തെളിഞ്ഞതായി ജഡ്ജി വിധിയില്‍ പറഞ്ഞു.

കഴിഞ്ഞ മെയിലായിരുന്നു വിദ്യാര്‍ഥിനിയായ സൂസന്നായെ (14) പീഡിപ്പിച്ചശേഷം അരുംകൊല ചെയ്തത്. അലിബാസര്‍ കുറഞ്ഞത് 15 വര്‍ഷം ജയില്‍ വാസം അനുഭവിക്കണമെന്ന് കോടതിവിധിയില്‍ വ്യക്തമാക്കിയിരിക്കുന്നു. ലൈംഗിക സംതൃപ്തിക്ക് വേണ്ടി നടത്തിയ ഒരു കൊലയാണിതെന്നു കോടതി വ്യക്തമാക്കി. പ്രതി മാപ്പര്‍ഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement