ads

banner

Monday, 17 December 2018

author photo

കോഴിക്കോട്:  കവിയൂര്‍ കേസില്‍ സിബിഐയ്ക്ക് നിലപാട് മാറ്റം. നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ. നാരായണന്‍ നമ്പൂതിരി ആയിരിക്കാം എന്ന സാധ്യത മാത്രം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുമ്പ് സമര്‍പ്പിച്ച മൂന്ന് റിപ്പോര്‍ട്ടിലും നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്തതെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു. വിശദമായ ശാസ്ത്രീയ പരിശോധനകളില്ലാതെയാണ് സിബിഐ കണ്ടെത്തലെന്നായിരുന്നു കോടതി പറഞ്ഞത്. എന്നാലിപ്പോള്‍ നേരത്തെയുള്ള നിലപാടില്‍ നിന്നും മാറിയിരിക്കുകയാണ് സിബിഐ.

അനഘയെ പീഡിപ്പിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്കോ മക്കള്‍ക്കോ പങ്കുള്ളതായി കണ്ടെത്താനായിട്ടില്ല. മക്കളായ അക്ഷയെയും അഖിലയെയും നാരായണന്‍ നമ്പൂതിരി കൊലപ്പെടുത്തി. പുറത്തുനിന്നാര്‍ക്കും കുടുംബത്തിന്റെ ആത്മഹത്യയില്‍ പങ്കില്ല. ഡിഎന്‍എ ഉള്‍പ്പെടെശാസ്ത്രീയപരിശോധനകള്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അറിയിച്ചു. നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐയുടെ കണ്ടെത്തല്‍. പ്രതി ലത നായര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കും.


   


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement