ads

banner

Thursday, 9 May 2019

author photo


ന്യൂഡല്‍ഹി: വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിരാട് രാജീവ് ഗാന്ധി അവധിയാഘോഷിക്കാന്‍ ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണം തള്ളി മുന്‍ വൈസ് അഡ്മിറല്‍ വിനോദ് പാസ്രിച്ച. രാജീവ് ഗാന്ധിയും കുടുംബവും ഐ.എന്‍.എസ് വിരാടില്‍ ലക്ഷദ്വീപിലേക്ക് വിനോദയാത്ര നടത്തിയെന്നായിരുന്നു എന്നാല്‍ മോദിയുടെ വാദങ്ങള്‍ കള്ളമാണെന്ന് വിനോദ് പാസ്രിച്ച വെളിപ്പെടുത്തി. ഗാന്ധി കുടുംബം ഒൗദ്യോഗിക സന്ദര്‍ശനമായിരുന്നു നടത്തിയതെന്ന് അന്ന് ഐ.എന്‍.എസ് വിരാടിലുണ്ടായിരുന്ന വിനോദ് പാസ്രിച്ച പറഞ്ഞു.

ഗാന്ധി കുടുംബത്തിനൊപ്പം വിദേശ സന്ദര്‍ശകരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയും രാഹുലും രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. അമിതാഭാ ബച്ചനും സോണിയാഗാന്ധിയുടെ കുടുംബവും കപ്പിലല്‍ ഉണ്ടായിരുന്നുലവെന്ന് മോദിയുടെ ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം അപലപിച്ചു സമാന രീതിയില്‍ ഹോംഗ്കോംഗ് സന്ദര്‍ശന സമയത്ത് ജവഹര്‍ലാല്‍ നെഹ്റു അദ്ദേഹത്തിന്‍െറ മക്കളേയും പേരക്കുട്ടികളേയും ഒപ്പം കൂട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാടിനെ പേഴ്സണല്‍ ടാക്സിയാക്കിയെന്നായിരുന്നു മോദിയുടെ ആരോപണം. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഇക്കാര്യം ആരോപിച്ചത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement